പെരുóാളിനെ വരവേðക്കാന്‍ ചിത്താരി ഒരുങ്ങി

on Sep 19, 2009

ചിത്താരി: റമദാന്‍ 29 പൂര്‍ത്തിയായതോടെ പെരുന്നാളിനെ ‍ വരവേðക്കാന്‍ നാടുംനഗരവും ഒരുങ്ങി. ഇóലെയും ഇóുമായി രാത്രിയും പകലും നഗരത്തിð ജനത്തിരക്കായിരുóു. വസ്ത്ര,ഫാന്‍സി, ചെരുപ്പ് കടകളിð സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്കുമൂലം വീര്‍പ്പുമുട്ടി. വഴിവാണിഭക്കാര്‍ക്കും കച്ചവടം കാരണം ഉറക്കമിñാത്ത രാത്രിയായിരുóു. പെരുóാളിന്റെ വിഭവങ്ങളെരുക്കാന്‍ പഴംപലച്ചരക്ക് മാംസ കച്ചവടസ്ഥാപനങ്ങളിð രാവിലെതó ആവശ്യക്കാരെകൊï് നിറഞ്ഞു. കര്‍ണ്ണാടകയിð നിóുംവരുó മൂñപൂവിന് നൂറ് രൂപയാണ് വില. ഇതുവാങ്ങാനും തിരക്കനുഭവപ്പെടുóു. ഫാന്‍സി കടകളിð മൈലാôി ചൂടപ്പം പൊലെ വിറ്റഴിയുóു. വാഹനങ്ങളുടെ തിരക്കുകാരണം നഗരത്തിð ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ടൌണിലെ പ്രധാന സ്ഥലങ്ങളിð ട്രാഫിക്ക് പൊലീസുകാര്‍ ഗതാഗതം നിയന്ത്രിക്കാന്‍ പാടുപെടുകയാണ്. പെരുóാള്‍ നാളെയാണെóാണ് പരക്കെ വിശ്വസിക്കുóത്. അതുകാരണം പെരുóാളിന് വിഭവങ്ങളൊരുക്കാനാണ് ഇóുതó ജനങ്ങള്‍ ടൌണിലേക്ക് ഒഴുകിയത്. മുസ്ളിംഗൃഹങ്ങളിð പലതരം പലഹാരങ്ങള്‍ ഒരുക്കുó തിരക്കിലാണ് വീട്ടമ്മമാര്‍.വിവിധ പള്ളികളും പെരുóാള്‍ നിസ്കാരത്തിന് ഓരുങ്ങി

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com